[0:13]മസ്കാരം എഡിജിപി എം ആർ അജിത് കുമാർ വീണ്ടും കുടുങ്ങുമോ പിടരായ വിജയൻ മുഖ്യമന്ത്രി ആയിരിക്കെ പോലീസ് ആസ്ഥാനത്തിരുന്ന് അജിത് കുമാർ നടത്തിയ നിയമ വിരുദ്ധ നീക്കങ്ങൾ വീണ്ടും വെളിപ്പെടുകയാണ് ആലപ്പുഴയിൽ നരപരാധികളായ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച പിറായ് വിജയന്റെ ഗൺമാനെ അജിത്ത് കുമാർ രക്ഷിച്ചത് എങ്ങനെയാണ് പുതിയ സർക്കാർ ഉത്തരവിട്ടിരിക്കുന്ന അന്വേഷണത്തിൽ എം ആർ ജിത്ത് കുമാറിന്റെ പങ്ക് വെളിപ്പെടുകയാണോ അതിൽ കടുത്ത നടപടി ഉണ്ടാകുമോ ആലപ്പുഴ കേസും അട്ടിമറിച്ചത് പിറായ് വിജയൻ മുഖ്യമന്ത്രി ആയി
[1:05]അലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിടരായ വിജയന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ ഗൺമാൻ അനിൽ കുമാറിന്റെയും പിന്നാലെ വന്ന അകമ്പടി സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെയും മർദ്ദനമേറ്റത് രണ്ടാളുകൾക്കാണ് ഒന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ ജുവൽ കുറിയാക്കോസ് മറ്റൊന്ന് കെ എസ് വിന്റെ ജില്ലാ പ്രസിഡന്റ് ഇപ്പോഴത്തെ ആ ആജയ ജുവൽ കുരിയാക്കോസ് ന്യൂസ് അവർ ചേരുണ്ട്. ശ്രീ ജോസഫ് സി മാത്യു ശ്രീ സുഭാഷ് ബാബു അഡ്വക്കറ്റ് എം ആർ അഭിലാഷ് എന്നിവരും ഈ വിഷയത്തിൽ പ്രതികരിക്കും. ശ്രീ അജയ ജുവൽ കുരിയാക്കോസ് നേരത്തെ നിങ്ങളുടെ കേസ് എങ്ങനെയാണ് അട്ടിപറിച്ചതെന്ന് കോടതി ഉത്തരവിലൂടെ വെളിപ്പെട്ടതാണ് കാരണം പോലീസ് സമർപ്പിച്ച റിപ്പോർട്ട് ക അന്വേഷണ സംഘത്തെ തീയോഗിച്ച് അന്വേഷണം തുടങ്ങി.
[2:04]പക്ഷേ അതിൽ നേരത്തെ ഉള്ള കേസ് അട്ടിപറിച്ചതിൽ എഡിജിപി എം ആർ അജിത് കുമാരിന്റെ പങ്ക് ഇപ്പോൾ നിങ്ങൾക്ക് ബോധ്യമാകും വിധം വെളിപ്പെടുകയാണോ?
[2:18]തീർച്ചയായിട്ടും കഴിഞ്ഞ മൂന്ന് വർഷക്കാലം മൂന്ന് വർഷത്തിന് മുൻപാണ് ഈ ഇൻസിഡന്റ് നടക്കുന്നത്. എന്നിട്ട് ഞങ്ങൾ പരാതി പോലീസ് സ്റ്റേഷ കോടതിയിൽ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. യാതൊരു തരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ല എന്ന് മാത്രമല്ല തെളിവുകൾ നശിപ്പിക്കുവാനാണ് ശ്രമിച്ചത് എന്ന് മനസ്സിലാക്കുമ്പോൾ വളരെയേറെ ബുദ്ധിമുട്ടുണ്ട്.
[2:50]കോടതിയിൽ ഞങ്ങൾ ഇവർ റഫർ ചാർജ് സമർപ്പിച്ചപ്പോൾ ഞങ്ങൾ കോടതിയിൽ സമർപ്പിച്ച തെളിവുകൾ അതായത് പെ വിഷ്വൽസ് ആക്കി നമ്മൾ 65 ബി സർട്ടിഫിക്കേഷൻ ഹോൾ പ്രകാരം കോടതിയിൽ ഹാജരാക്കിയിരുന്നു.
[3:06]ഒരുപാട് ഞങ്ങൾ വാഹനത്തിൽ തൊട്ടിട്ടില്ല എന്ന് കാണിക്കത്തക്ക വിലത്തിൽ ഞങ്ങൾ ഒരുപാട് ഫോട്ടോസും കോടതിയിൽ ഹാജരാക്കി. ആയിതിന്റെ അടിസ്ഥാനത്തിലാണ് അന്ന് കോടതി റഫർ ചാർജ് ഫയൽ ചെയ്തത്. അവർ പോലീസ് ഫയൽ ചെയ്യുന്ന റഫർ ചാർജ് എട്ട് 10 മാസത്തിനു ശേഷം ഈ പറയുന്ന ചാനൽ മാധ്യോ പ്രവർത്തന കഴിയിൽ നിന്ന് ഫോൺ വാങ്ങിച്ചിരുന്നു.
[3:36]എഫ് എസ് എൽ വിട്ടു എന്നാണ് നമ്മൾ പിന്നെ പിന്നെ എപ്പോഴും അന്വേഷിക്കുമ്പോൾ അറിയുന്നത് ഒരു തരത്തിലും ഐ എഫ് എസ് എൽ റിപ്പോർട്ട് പോലും വന്നിട്ടില്ലായിരുന്നു. ഇപ്പോ അറിയാൻ സാധിച്ച എസ് ഐ ടി അന്വേഷണം ഹാൻഡ് ഓവർ ചെയ്ത് എടുത്തിട്ട് ഏകദേശം മൂന്ന് ദിവസം മൂന്ന് ദിവസമായിട്ടുള്ളൂ. എഫ് എസ് എൽ റിപ്പോർട്ട് വന്നു ഒരു പ്രകാ ഒരു ഒമ്പത് മാസത്തിനു ശേഷം ഇത്ര പെട്ടെന്ന് കിട്ടാവുന്ന ഒരു റിപ്പോർട്ട് ഇങ്ങനെ വെച്ച് വൈകിപ്പിച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു. പ്രോപ്പർ ആയി ചിത്ര എസ്പി അന്നത്തെ എസ്പി കൊടുത്തിരുന്ന റിപ്പോർട്ട് എന്തിനാണ് ആർ നൽദേശ പ്രകാരമാണ് പൂഴ്ത്തി വെച്ചിരിക്കുന്നത്. എന്തിനാണ് ഡിവൈഎസ്പിയും മറ്റു രണ്ടു ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയിട്ട് എന്തിനാണ് എഡിജിപിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയത് ഈ റെഫർ ചാർജ് ഫൈൽ ചെയ്യുന്നതിന്റെ അടുത്ത ദിവസങ്ങളിൽ ആ ഫൈൽ ചെയ്യുന്ന എഡിജിപി ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ തയ്യാറായത് തീർച്ചയായും അന്വേഷിക്കേണ്ട വിഷയമാണ്
[4:36]ഇങ്ങനെ ഈ നാട്ടിൽ കഴിഞ്ഞ 10 വർഷക്കാലം ഒരു കിരാത ഭരണം ആരോ നട അതായത് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ടോർച്ചർ സഹിക്കാതെ മയങ്ങി വീണു അതായത് ബിപി ഷൂട്ടായി മയങ്ങി വീണു എന്നാണ് അറിയാൻ സാധിക്കുന്നത്
[4:54]എന്തിനാണ് ഇവർ വിളിച്ചു വരുത്തി നാല് ദിവസത്തോളം ടോർച്ചർ ചെയ്തത് ആറുടെ നിർദ്ദേശ പ്രകാരമാണ് എഡിജിപി ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ തയ്യാറായത്
[55:17]അതാണ് മുമ്പ് നാം കണ്ടത് യുഡിഎഫ് വിജയിച്ചിട്ടും 10 ദിവസം ഇവർ മുഖ്യമന്ത്രിയെ തിരഞ്ഞു നടന്നപ്പോൾ പിടരായ വിജയൻ കെയർ ടേക്കർ മുഖ്യമന്ത്രിയായി കേരളം ഭരിച്ചു ഇനിയിപ്പോൾ ഇവർ പിടരായ സർക്കാർ



